പേജുകള്‍‌

2011 ജനുവരി 18, ചൊവ്വാഴ്ച

ആര്‍ദ്രമീധനുമാസരാവുകളിലോന്നില്‍ ആതിരവരുംപോകുമല്ലേ സഖി ?ഞാനീ ജനലഴിപിടിചോട്ടു നില്കട്ടെ ;നീയെ-
ന്നനിയതുതന്നെ നില്‍കു‌,ഈപ്പഴന്ങു-
ടൊരു ച്ചുമാക്കടിയിടരി വീഴാം

വ്രണിതമാം കണ്ടതിലിന്നു നോവിത്തിരി
കുറവുണ്ട്, വളരെ നാള്‍കൂടി ഞാന്നേരിയ നിലാവിന്റെ പിന്നിലെയനന്തതയില ലലിയുമിരുള്‍ നീലിമയില്
എന്നോപഴകിയോര്‍മ്മകള്‍ മാതിരി,
നിന്നുവിരയ്ക്കുമീയേകാന്തതാരകളെ ഞാനൊട്ടുകാനട്ടെ , നീ തൊട്ടുനില്ക്കു
ആതിര വരും നേരമോരുമിച്ചു കൈകല്‍കോ-ര്തെതിരെല്കണം നമുക്കികുറിവരുംകൊല്ല-
മാരെന്നും എന്തെന്നും മാര്‍ക്കരിയം!

എന്ത് നിന്‍ മിഴിയിണ തുളുംബുന്നുവോ സഖി ചന്തം നിറകുകീ ശിഷ്ട ദിനങ്ങളില്‍ മിഴിനീര്‍ ചവര്‍പ്പ് പെടാതീ മധുപാത്ര-
മടിയോലംമോന്തുക നേര്‍ത്ത നിലാവിന്റെ-യടിയില്‍ തെളിയുമിരുള്‍ നോക്ക്- കിരുളിന്റെയരകളിലെയോര്‍മകലെടുകുക
എവിടെയെന്തോര്‍മകലെന്നോ
നെരുകയിലിരുട്ടെന്തിപാറാവ്‌നില്കുമീ തെരുവുവിളക്കുകല്‍ക്കപ്പുരം
ബധിരമാംബോധതിനുമപ്പുരം
ഒര്മാകലോന്നുമില്ലെന്നോ..ഒന്നുമില്ലെന്നോ?
പലനിറം കാച്ചിയ വലകലനിഞ്ഞുംമഴിച്ചും പലമുഖം കൊണ്ടുനാം തമ്മിലെതിരേറ്റും നൊന്തും, പരസ്പരം നോവിച്ചും ,മൂപതി- ട്ടാണ്ടുകള്‍ നീണ്ടൊരീ അറിയാത്വഴികളില്‍ എത്ര കൊഴുത്ത ചവര്‍പ്പ് കുടിച്ചുവറ്റിച്ചുനാ ഇത്തിരി ശാന്തിതന്‍ ശര്കര നുനയുവാന്‍? ഓര്‍മ്മകളുണ്ടയിരികണം , ഒക്കയും വഴിയോരകാഴ്ച്ചകലായ് പിരകിലോക്കോടി മറഞ്ഞിരിക്കാം പാതിയിലേറെകടന്നുവല്ലോ വഴി

അഭിപ്രായങ്ങളൊന്നുമില്ല: